നിങ്ങൾ നെഹ്റു കുടുംബത്തിന് നേരേ വേട്ടപ്പട്ടികളെ പോലെ കുരച്ചുചാടിയാലും അവർ നട്ടെല്ല് നിവർത്തി പുഞ്ചിരിയോടെ തന്നെ നിൽക്കും. കാരണം അവരുടെ "മടിയിൽ കനമില്ല" മടിയിൽ സ്വർണ്ണക്കട്ടിയുടെ കനമുള്ളവരൊക്കെ ഭയന്നു വിറച്ച് നൂറു കണക്കിന് പോലീസുകാരുടെ സംരക്ഷണത്തിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന കാലമാണ്